പ്രണയവിഹാർ: ഭാഗം 12

പ്രണയവിഹാർ: ഭാഗം 12

നോവൽ: ആർദ്ര നവനീത്‎


നീർച്ചാൽ കടന്ന് പാറപ്പുറത്തുകൂടി അവർ പൊന്നിമലയിലേക്ക് തിരിച്ചു. തണുപ്പ് തങ്ങിനിൽക്കുന്ന അന്തരീക്ഷമായതിനാൽ തന്നെ യാത്രാബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നില്ല.
ബാഗും ചുമലിട്ട് കൊണ്ട് അവർ നടന്നു.

തിരികെ ഗസ്റ്റ് ഹൗസിലേക്ക് പോയി ബാഗും വസ്ത്രങ്ങളും എടുത്ത് കൊണ്ടാണ് അവർ വന്നത്.
വിഹാന്റെ മനസ്സ് ഓരോ നിമിഷവും ശ്രീക്കുട്ടിയെയോർത്ത് തുടികൊട്ടി ഉയരുകയായിരുന്നു.

കുറ്റിച്ചെടികളും മുളങ്കൂട്ടങ്ങളും നിറഞ്ഞു നിൽക്കുന്നതിനിടയിലൂടെയാണ് അവർക്ക് പോകേണ്ടിയിരുന്നത്.
ഏതോ പച്ചിലക്കൂട്ടത്തിൽ നിന്നും അനക്കം കേട്ട് ആവണി അങ്ങോട്ട്‌ ശ്രദ്ധിച്ചു.
പച്ചനിറത്തിൽ കയറുപോലെന്തോ കണ്ടവൾ ഒന്നുകൂടി സൂക്ഷിച്ചു നോക്കി.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story