{"vars":{"id": "89527:4990"}}

ഇഡി സെക്രട്ടേറിയറ്റിലും കയറിയേക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍

 

കോഴിക്കോട്: ഇഡിയുടെ പരിശോധനയ്ക്ക് അത്ര വലിയ പ്രാധാന്യം നല്‍കുന്നില്ലെന്നും ഇഡി അത്ര വലിയ സ്ഥാപനമാണെന്ന അഭിപ്രായം തങ്ങള്‍ക്കില്ലെന്നും മന്ത്രി കെ. മുരളീധരന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇഡിയെ കോണ്‍ഗ്രസിനും വിശ്വാസമില്ല. ഇഡി ഇനി സെക്രട്ടേറിയറ്റിലും കയറിയേക്കും. വിശ്വസിക്കാന്‍ കൊള്ളാത്തവരാണ് ഇഡി. ഇഡി റെയ്ഡിന്‍റെ പേരില്‍ സിപിഎം നടത്തുന്ന പ്രതിഷേധം പിണറായിയോടുള്ള സ്നേഹം കൊണ്ടല്ലെന്നും പൊതുമുതല്‍ നശിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും കെ. മുരളീധരന്‍ ആരോപിച്ചു.